എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക;
JA
Copywork
Malayalam OMCV Psalms 78장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Psalms
ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും;
നാം കേൾക്കുകയും അറിയുകയും
നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല;
അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും
അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും
അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും
അവർ തങ്ങളുടെ പൂർവികരെപ്പോലെ
എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും
അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ
അവിടന്നു ചെയ്ത പ്രവൃത്തികളും
അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ
അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി;
പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി
അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി
കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു.
എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു,
തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി
അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട്
അവിടന്ന് പാറയെ അടിച്ചു,
യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി;
അവർ ദൈവത്തിൽ വിശ്വസിക്കുകയോ
എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു
അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു,
അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത
അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു
അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും
അവയെ അവരുടെ പാളയത്തിലേക്ക്,
മതിയാകുവോളം അവർ ഭക്ഷിച്ചു;
എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്,
ദൈവകോപം അവർക്കുനേരേ ജ്വലിച്ചു;
എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു;
അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും
എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു;
ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും
എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും
അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല,
എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു;
അവർ കേവലം മാംസംമാത്രം,
എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു
അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു;
അവിടത്തെ ശക്തി അവർ ഓർത്തില്ല—
ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും
അവരുടെ നദികളെ അവിടന്ന് രക്തമാക്കി;
അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു,
അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും
അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും
കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു,
അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി,
അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു;
ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു,
എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു;
അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല;
അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു,
അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു
എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു
അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു
തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു;
ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു;
അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു,
അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും
സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു;
അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു,
അവരുടെ പുരോഹിതന്മാർ വാളിനിരയായി,
അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു,
അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി;
എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു,
എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ,
അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു,
അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു,
ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു,
ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു;