ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു;
അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും;
ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും?
ഉന്നതസ്ഥാനത്തുനിന്ന്
എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക;
അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും;
എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;
അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക,
ഹീനകുലജന്മം കേവലമൊരു ശ്വാസവും
കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ
ദൈവം ഒരു കാര്യം അരുളിച്ചെയ്തു,
അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ;