യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക
“യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,”
കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും
യഹോവയെ സേവിക്കാനും
ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും,
ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന
വയലിലെ സകലമൃഗങ്ങളേ,
ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്,
അവർ ഒരിക്കലും തൃപ്തിവരാത്ത,
“വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ!